കല്‍പകഞ്ചേരി: വിദേശരാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍നിന്ന് ലക്ഷങ്ങള്‍ കൈക്കലാക്കി മുങ്ങിയ ട്രാവല്‍സ് ഉടമയെ കല്‍പകഞ്ചേരി പൊലീസ് പിടികൂടി. കടുങ്ങാത്തുകുണ്ട് അറഫ ട്രാവല്‍സ് ഉടമ ഒഴൂര്‍ ഓമച്ചപ്പുഴ കാമ്ബത്ത് നിസാറാണ് (34) പിടിയിലായത്. തിരൂര്‍ മംഗലം സ്വദേശി വാല്‍പറമ്ബില്‍ ദിനില്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ട്രാവല്‍സ് അടച്ചുപൂട്ടി വിദേശത്തേക്ക് മുങ്ങിയ പ്രതി രണ്ടാഴ്ച മുമ്ബ് നാട്ടിലെത്തി തിരൂരങ്ങാടി കൊളപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ഇവിടെനിന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കല്‍പകഞ്ചേരി സി.ഐ പി.കെ. ദാസും സംഘവും പ്രതിയെ പിടികൂടിയത്. ഷാര്‍ജയിലെ ഫുഡ് പാര്‍ക്കില്‍ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 50,000 രൂപയാണ് ഇയാളില്‍നിന്ന് നിസാര്‍ വാങ്ങിയത്. പ്രതിക്കെതിരെ സമാനമായ 14 പരാതിയാണ് കല്‍പകഞ്ചേരി സ്റ്റേഷനില്‍ ലഭിച്ചത്. കുറ്റിപ്പുറം, വളാഞ്ചേരി, തിരൂര്‍, തൊഴുവാനൂര്‍, തെക്കന്‍ കുറ്റൂര്‍, കുറുമ്ബത്തൂര്‍, കോട്ടക്കല്‍, താനൂര്‍, ചെറിയമുണ്ടം, എടരിക്കോട് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് പരാതിക്കാര്‍. ഇവരില്‍നിന്നായി നിസാര്‍ 6,10,000 രൂപയാണ് തട്ടിയത്.

വിദേശരാജ്യങ്ങളില്‍ നല്ല പിടിപാടുണ്ടെന്നും അതുവഴി നല്ല ശമ്ബളമുള്ള ജോലി ശരിയാക്കിത്തരാം എന്നും വിശ്വസിപ്പിച്ചാണ് നിസാര്‍ ആളുകളെ വലയില്‍ വീഴ്ത്തുന്നത്. സുഹൃത്തുക്കള്‍ വഴിയും പരിചയക്കാര്‍ വഴിയുമൊക്കെയായിരുന്നു ഇയാള്‍ ആളുകളെ കണ്ടെത്തിയത്. വാട്‌സ്‌ആപ് വഴിയും ഇയാള്‍ പരസ്യം ചെയ്തിരുന്നു. ഇപ്പോഴും നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും സി.ഐ പറഞ്ഞു. സി.പി.ഒമാരായ എ.പി. ശൈലേഷ്, ജി. ഷിബുരാജ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Previous Post Next Post

Whatsapp news grup